കർഷക ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിനെ പിൻപറ്റിയാണ് കങ്കണ വിവാദ പരാമർശം നടത്തിയത്.
ചലച്ചിത്രമേഖലയെ അഴുക്കുചാലുമായി താരതമ്യപ്പെടുത്തുന്ന കങ്കണയുടെ അഭിപ്രായത്തെ ജയ അപലപിച്ചിരുന്നു. ഇതിനെതിരെയാണ് കങ്കണ രംഗത്തുവന്നത്
കെട്ടിടം പൊളിച്ചതിനെതിരെ കങ്കണ നൽകിയ പരാതിയിൽ ഗവർണർ ബോംബെ മുൻസിപ്പൽ കോർപ്പറേഷനോട് വിശദീകരണം തേടി
പാകിസ്താൻ എന്ന് മാത്രമാണ് ചിത്രത്തിന് ഒപ്പം എഴുതിയിരിക്കുന്നത്. കൂടാതെ ഡെത്ത് ഓഫ് ഡെമോക്രസി എന്ന ഹാഷ് ടാഗും ഇതിലുണ്ട്
ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്.
മുംബൈ നഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
Original reporting. Fearless journalism. Delivered to you.